വേദമന്ത്ര
ആഭിചാരത്താൽ ചികിൽസിചിട്ടും മാറാത്ത വാതരോഗമായും മാനസിക രോഗമായും കാണാം.
നമ്മളെ രക്ഷിക്കാൻ കഴിയാത്ത ദൈവമാണോ നമ്മുടെ,എന്നാൽ എന്ത് കൊണ്ടാവുമത്.
ദൈവങ്ങൾ എന്നും നമ്മുടെ സംരക്ഷകരാണ് അല്ല എന്ന് ചിന്തിക്കാൻ കൂടി പാടില്ല.
ചാത്തന്റെയും ചൊവ്വയുടേയും ചേക്കുട്ടി പാവയുടേയും ബാധയാലും കഷ്ടപെടുന്നുവോ!
അകലെയുള്ള ദൈവശക്തി നമ്മുടെ വീട്ടിലെ ദൈവത്തിനുമുണ്ട്.
ചാത്തൻ കരിംകുട്ടി ഗുളികൻ മുതലായ മൂർത്തികൾക്ക് കൗളാചാരപുജയാണ്.
മാന്ത്രിക കർമ്മം അറിയാത്തവർ പരിഹാര കർമ്മങ്ങൾ ചെയ്യുമ്പോൾ,,,
പലകർമ്മങ്ങളും ചെയ്തിട്ടും മാറ്റമില്ല, അടുത്ത് തന്നെ ദുർമരണത്തിനുള്ള സാധ്യതയും കാണുന്നു.
വിശ്വാസത്തെ മാറ്റി അന്തവിശ്വാസമാകുമ്പോൾ.
ആഭിചാരദോഷങ്ങൾ ഒഴിയാബാധകളായി നിൽക്കുമ്പോൾ.
ആഭിചാരദോഷത്താൽ എല്ലാം തകർക്കുന്നു കേൾക്കു നാളെ നിങ്ങൾക്കാകാം.
ഉപാസകൻമാർ വിശ്വാസ പ്രകാരം മണ്ണുകൊണ്ടും മൂർത്തീപ്രതിഷ്ഠ വെച്ച് കർമ്മം നടത്തിയിരുന്നു.
മുത്തച്ഛൻമാരായി കുടിവെച്ച ദൈവത്തെ മക്കളായും സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്.
കുറെ നേരം ദൈവങ്ങളെ പ്രാർത്ഥിക്കുമ്പോഴാവും ശരീരത്തിൽ നിന്നും വിട്ടു പോവുക.
ക്ഷേത്രവുമായി അടുപ്പമുണ്ടെങ്കിലേ ക്ഷേത്രത്തിന് ഉയർച്ചയും കർമ്മിക്ക് ബന്ധനവുംഇല്ലാതിരിക്കൂ.
ശക്തമായ ആഭിചാരദോഷത്തിന് വഴിപാടുകൾചെയ്തിട്ടും മാറ്റമുണ്ടാകുന്നില്ലേ..
പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങിയാൽ തുടർച്ചയായി കർമ്മങ്ങൾ ഇല്ലാതിരുന്നാൽ അവിടെ,,,,,
ദുർമന്ത്രവാദം ചെയ്ത് ഒരു വ്യക്തിയെ ഭ്രാന്തനാക്കുകയോ കൊല്ലുകയോ ചെയ്യുന്നു.
അത്യാഗ്രഹം കൊണ്ട് കാര്യം സാധിക്കാൻ മനുഷ്യഗുരുതിയും നടത്തുന്നവരുണ്ട്.
പ്രായ ഭേതമന്യേ സ്കൂൾ വിദ്യാർത്ഥികൾക്കും ദോഷങ്ങൾ അനുഭവിക്കേണ്ടിവരുന്നു.
നിത്യവും ശരണം വിളിച്ച് കുളിക്കാൻ പോരുക കുളിച്ച് വരിക.
ശക്തമായ ആഭിചാരപ്രേതബാധാ ദോഷളുണ്ടെങ്കിൽ മഹാസുദർശനംപോലുള്ള കർമ്മങ്ങൾ വേണ്ടി വരും.
പൂർവ്വികർ അനുഷ്ഠിച്ചുവന്നത് സത്യമായത് തന്നെ,അതിനെ വികലമാക്കിയതാണ് നാശം.
നാക്കിലവട്ടത്തിൽ പാതിചോപിച്ച് പാതി കറുപ്പിച്ച് അതിൽ കതിർ വരഞ്ഞതിൽ പതിനാറാടിക്കു..
വിഷ്ണുമായയെ വിശ്വസിച്ചാൽ ചതിക്കില്ല.
രാത്രിയിൽ യാത്രചെയ്യുമ്പോൾ ഒരു വളവ് തിരിഞ്ഞതുംപെട്ടെന്നായിരുന്നു മുന്നിൽ...
നിങ്ങൾ വഴിപാട് നേർന്നിട്ട് കൊടുക്കാത്ത തുണ്ടോ, എങ്കിൽ പണി വരും തീർച്ച.
തട്ടകത്ത് ഉത്സവത്തിന് തറവാട്ട് വേലകൾ നിർബന്ധമായിരുന്നു ഒരിക്കൽ
ചാത്തന്റെ ബാധയെ എത്ര ആവാഹിച്ചാലും വിട്ടുമാറുന്നില്ല, രോഗം കൊണ്ട് കഷ്ടപെടുകയാണ്.